ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ചയേകാന്‍ വീണ്ടും എല്‍ ഡി എഫ് സര്‍ക്കാര്‍ വരണം, ബിനോയ് വിശ്വം
പാറശ്ശാല: കഴിഞ്ഞ എല്‍. ഡി. എഫ്. സര്‍ക്കാര്‍ സംസ്ഥാനത്ത് തുടങ്ങിവച്ച ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ചയേകാന്‍ വീണ്ടും എല്‍. ഡി. എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്ന് സി. പി. ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. എല്‍. ഡി. എഫ.് പാറശാല മണ്ഡലം സ്ഥാനാര്‍ഥി സി. കെ. ഹരീന്ദ്രന് വോട്ട് അഭ്യര്‍ത്ഥിച്ച് കൊണ്ട് പവതിയാന്‍വിള ജംഗ്ഷനില്‍ കൂടിയ മണ്ഡലം തെരെഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിഘാതകരായ വെറുപ്പിന്റെ ശക്തികള്‍ നമ്മുടെ രാജ്യത്ത് ജാതിയും മതവും പറഞ്ഞ് ജനങ്ങളെ പരസ്പരം ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്. ബി. ജെ. പി. യുടെ ബി. ടീം ആയാണ് യു. ഡി. എഫ.് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത് .
നാടിന്റെ നന്മയ്ക്കും ക്ഷേമത്തിനും മതമൈത്രിക്കും വീണ്ടും എല്‍. ഡി. എഫ്. സര്‍ക്കാര്‍ അതികാരത്തില്‍ വന്നേ മതിയാവുയെന്നും അതിനായി ജനങ്ങളെല്ലാം വരുന്ന തെരെഞ്ഞെടുപ്പില്‍ സമ്മതിദാനവകാശം വിനിയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു സി. സുന്ദരേശന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി സി. കെ. ഹരീന്ദ്രന് വോട്ട് അഭ്യര്‍ത്ഥിച്ച് കൊണ്ട് ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
അഭിവാദ്യങ്ങള്‍ ചെയ്തുകൊണ്ട് എല്‍. ഡി. എഫ്. നേതാക്കളായ വെങ്ങാനൂര്‍ െ്രെബറ്റ് ,എന്‍. രതീന്ദ്രന്‍ , ഡി. കെ. ശശി,അഡ്വ. എസ്. അജയകുമാര്‍, ആനാവൂര്‍ മണികണ്ഠന്‍, വാഴിച്ചല്‍ ഗോപന്‍, കെ. എസ്. മോഹനന്‍ ,എസ്. മധു, ഗിരീശന്‍ , ജഗദീഷന്‍ , എസ് യു ആര്യ , വിജയരാജി, ആര്‍. ബിജു, എസ്. സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു
വട്ടിയൂർക്കാവ് മണ്ഡലം സ്വന്തം വീടുപോലെ : കെ മുരളീധരൻ
തനിക്ക് മണ്ഡലം വീടുപോലെയാണെന്നും ഇവിടുത്തെ എല്ലാ വോട്ടുകളും വേണമെന്ന് വട്ടിയൂർക്കാവ് നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാർഥി കെ. മുരളീധരന്‍ പറഞ്ഞു.’എനിക്ക് ഈ നിയോജക മണ്ഡലം എന്റെ സ്വന്തം വീടാണ്. സ്വന്തം വീട്ടിലുള്ളവരോട് അങ്ങോട്ട് പോവേണ്ട, ഇങ്ങോട്ട് പോവേണ്ട എന്നൊന്നും പറയില്ലല്ലോ. ഇവിടുത്തെ മുഴുവന്‍ ആളുകളുടെയും വോട്ട് വേണം. അതില്‍ മാക്‌സിസ്റ്റ് പാര്‍ട്ടിയുടെയും വോട്ട് വേണം,’ കെ. മുരളീധരന്‍ പറഞ്ഞു.
എഫ്സിആർഎ നിയമ ഭേദഗതികളിൽ കേന്ദ്ര സർക്കാർ എടുത്ത പിന്മാറ്റം നയപരമായ മാറ്റമല്ല ; പി സന്തോഷ് കുമാർ
എഫ്സിആർഎ നിയമ ഭേദഗതികളിൽ കേന്ദ്ര സർക്കാർ എടുത്ത പിന്മാറ്റം നയപരമായ മാറ്റമല്ല, മറിച്ച് ശക്തമായ ജനാധിപത്യ പ്രതിരോധത്തിന്റെ ഫലമായ താൽക്കാലിക നീക്കമാണന്ന് സിപിഐ രാജ്യസഭാംഗം പി സന്തോഷ് കുമാർ വ്യക്തമാക്കി. ഇടതുപക്ഷത്തി ന്റെയും കേരളത്തിലെ എംപിമാരുടെയും ശക്തമായ എതിർപ്പ് സർക്കാരിനെ ഈ നിലപാടിലേക്ക് നയിച്ചതാണെന്ന് അദ്ദേ ഹം ചൂണ്ടിക്കാട്ടി.ഭേദഗതികൾ ഭരണഘടനാപരമായ മൂല്യങ്ങൾക്കെതിരെ പ്രവർത്തിക്കുന്നതും, കേന്ദ്ര സർക്കാരിന് അനിയന്ത്രിത അധികാരങ്ങൾ നൽകുന്നതുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ച് ന്യൂനപക്ഷങ്ങൾ നടത്തുന്ന സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സ്വാതന്ത്ര്യത്തിൽ ഇടപെടാൻ ശ്രമിക്കുന്നതാണെന്ന് അദ്ദേഹം വിമർശിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് എംപിമാർ മണ്ഡലങ്ങളിൽ ഉള്ള അവസരത്തിൽ ഇത്തരത്തിലുള്ള സുപ്രധാന നിയമം മുന്നോട്ട് വയ്ക്കാൻ ശ്രമിച്ചത് പാർലമെന്ററി മാനദണ്ഡങ്ങളോടുള്ള അവഗണനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പിന്മാറ്റം താൽക്കാലികമാണെന്നും, ഭാവിയിൽ ഇത്തരം നീക്കങ്ങൾ വീണ്ടും ഉണ്ടാകുകയാണെങ്കിൽ ശക്തമായ രാഷ്ട്രീയ-നിയമ പോരാട്ടം തുടരാനാണ് സിപിഐ യുടെ തീരുമാനം എന്നും അദ്ദേഹം പറഞ്ഞു.
വനിതാ ഫിറ്റ്‌നസ് ട്രെയിനറെ കുത്തി പരിക്കേല്‍പ്പിച്ച പ്രതി ആത്മകത്തേക്ക് ശ്രമിച്ചു
പാറശ്ശാല : പാറശാല പ്ലാമൂട്ടുകടയില്‍ വനിതാ ഫിറ്റ്‌നസ് ട്രെയിനര്‍ക്ക് നേരെ ആക്രമണം പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചുതായി പൊലീസ്. പ്ലാമൂട്ടുകട വനിതാ ഫിറ്റ്‌നസ് ട്രെയിെയ യുവാവ് ക്രൂരമായി കുത്തിപ്പരിക്കേല്‍പ്പി ച്ചതിനു ശേഷം പ്രതി ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രതിയെ പൊലീസിന്റെ സഹായത്താല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.ഗുരുതരമായി പരിക്കേറ്റ ലാബ് ജീവനക്കാരിയായ മര്യാപുരം സ്വദേശിനി കാവ്യ (26) നെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ സര്‍ജറിക്ക് വിധേയയാക്കി. പ്ലാമൂട്ടുകട മിഥില ലയണ്‍സ് ക്ലബ്ബിലെ ഫിറ്റ്‌നസ് ട്രെയിനറായ കാവ്യയ്ക്കാണ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ രാവിലെ 10 നാണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്. ജിം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനുള്ളില്‍ അതിക്രമിച്ചു കയറിയ പാറശ്ശാല പവതിയാംവിള അശ്വന്ത് (27) എന്ന യുവാവ് കാവ്യയെ മാരകായുധം ഉപയോഗിച്ച് . കുത്തി പരിക്കേല്‍പ്പിച്ചത്. കാവ്യയുടെ നെഞ്ചിലും തലയുടെ പിന്‍ഭാഗത്തുമാണ് കുത്തേറ്റത്. ആക്രമണത്തിന് ശേഷം പ്രതിയായ അശ്വന്ത് കയ്യില്‍ കരുതിയിരുന്ന എലി വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ കാവ്യയെ ഉടന്‍ തന്നെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആത്മഹത്യാ ശ്രമം നടത്തിയ പ്രതി അശ്വന്തിനെ പാറശ്ശാല താലൂക്ക് ആശുപത്രിയിലേക്കും അവിടെ നിന്നും മെഡിക്കല്‍ കോളേജിലേക്കും മാറ്റി.
മാനവീയo വീഥിയിൽ വോട്ടേഴ്സ് ബോധവത്ക്കരണ പരിപാടി നടത്തി
തിരുവനന്തപുരം: ജില്ലാ ലീഗൽ സർവീസ് അതോറിറ്റി, ഇലക്ഷൻ കമ്മീഷൻ, ജനമൈത്രി പോലീസ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ മാനവീയം വീഥിയിൽ ‘ എൻ്റെ വോട്ട് എൻ്റെ ശക്തി’ എന്ന പേരിൽ വോട്ടവകാശ വിനിയോഗ ബോധവത്ക്കരണം സംഘടിപ്പിച്ചു.പ്രിൻസിപ്പൽ ജില്ലാ ജഡ്ജി എസ്. നസീറ പരിപാടി ഉദ്ഘാടനം ചെയ്തു. ചീഫ് ഇലക്ടറൽ ഓഫീസർ രത്തൻ യു. കേൽക്കർ മുഖ്യ പ്രഭാഷണം നടത്തി. അഡീഷണൽ ചീഫ് ഇലക്ടറൽ ഓഫീസർ ഷർമിള, സീനിയർ സിവിൽ ജഡ്ജി എസ്. ഷംനാദ്, അസിസ്റ്റൻ്റ് കളക്ടർ ശിവശക്തിവേൽ, ഐ.ജി അജിതാ ബീഗം, ഐജി നിശാന്തിനി തുടങ്ങിയർ പങ്കെടുത്തു പരിപാടിയുടെ ഭാഗമായി കളരിപ്പയറ്റ്, തെരുവ് നാടകങ്ങൾ, ഫ്ളാഷ് മോബുകൾ, ക്വിസ് എന്നിവ അരങ്ങേറി. വ്യത്യസ്തമായ വോട്ടേഴ്സ് ബോധവത്ക്കരണ പരിപാടികൾ ഏപ്രിൽ 8 വരെ തുടരും.
കേന്ദ്രം ഇന്ധന നികുതി കുറച്ചു; ജനങ്ങളെ സഹായിക്കാന്‍ സംസ്ഥാനം തയ്യാറാവണം: രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ സ്‌പെഷ്യല്‍ എക്‌സൈസ് ഡ്യൂട്ടി 10 രൂപ കുറച്ചതിന്റെ ഗുണം കേരളത്തിലെ ജനങ്ങള്‍ക്ക് നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീ രാജീവ് ചന്ദ്രശേഖര്‍. സംസ്ഥാന സര്‍ക്കാര്‍ വാറ്റ് കുറയ്ക്കണമെന്ന് പിണറായി വിജയനോട് അഭ്യര്‍ത്ഥിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ എക്സൈസ് നികുതി കുറച്ചത് പോലെ സംസ്ഥാനവും നികുതി കുറയ്ക്കണണെന്നാണ് ബിജെപിയുടെയും ജനങ്ങളുടെയും ആവശ്യമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
നേമം മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ത്ഥിയായ മന്ത്രി ശിവന്‍കുട്ടി ജയിക്കാന്‍ വേണ്ടി 'രാജീവ്' എന്ന പേരുള്ള സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ അപര സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കുന്നത് ഭയം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. റിട്ടേണിംഗ് ഓഫീസറെ സഹായിക്കാന്‍ ഇലക്ഷന്‍ കമ്മീഷന്‍ നിയോഗിച്ച ഉദ്യോഗസ്ഥരുടെ ലിസ്റ്റില്‍ നേമം സ്ഥാനാര്‍ത്ഥിയും തൊഴില്‍ മന്ത്രിയുമായ വി.ശിവന്‍കുട്ടിയുടെ തൊഴില്‍ വകുപ്പില്‍ നിന്നുള്ളവര്‍ മാത്രമായത് ദുരൂഹമാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. എത്രയും വേഗം തൊഴില്‍ വകുപ്പിലെ മുഴുവന്‍ ഉദ്യോഗസ്ഥരെയും നേമത്തെ തെരഞ്ഞെടുപ്പ് ചുമതലകളില്‍ നിന്നും ഒഴിവാക്കണം. തെരഞ്ഞെടുപ്പ് സംവിധാനങ്ങളെ അട്ടിമറിക്കാനുള്ള ശ്രമം അനുവദിക്കില്ല. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനടക്കം പരാതി നല്‍കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു. എല്ലാം ശരിയാക്കുമെന്ന് വാഗ്ദാനം നല്‍കി, അധികാരത്തില്‍ വന്നിട്ട് പത്ത് വര്‍ഷം ഭരിച്ചു. എന്നിട്ടും ഇലക്ഷന്‍ വരുമ്പോള്‍ ജയിക്കാന്‍ വേണ്ടി ഇങ്ങനെയുള്ള തന്ത്രങ്ങളാണ് ഇവര്‍ പയറ്റുന്നത്. ഒന്നും ചെയ്തിട്ടില്ല, ഒന്നും ചെയ്യാന്‍ താല്പര്യവുമില്ല. വിവാദങ്ങള്‍ സൃഷ്ടിക്കുക, നുണ പറയുക, പിന്നെ ഇതുപോലെ സ്വന്തം വകുപ്പിലെ ആളുകളെ തിരുകിക്കയറ്റുക ഇതാണ് ഇവരുടെ രീതിയെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
കോണ്‍ഗ്രസാണ് ഏറ്റവും നാണമില്ലാത്ത പാര്‍ട്ടി എന്നായിരുന്നു കരുതിയിരുന്നത്, എന്നാല്‍ അതിലിപ്പോള്‍ അവര്‍ക്ക് നല്ലൊരു മത്സരം നല്‍കാന്‍ ശിവന്‍കുട്ടിയ്ക്ക് കഴിയുന്നുണ്ടെന്നാണ് മനസ്സിലാക്കുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
തിരുവനന്തപുരം: പ്രധാനമന്ത്രി ആഹ്വാനം ചെയ്യുന്ന അഴിമതിമുക്ത – വികസന രാഷ്ട്രീയം കഴക്കൂട്ടത്തും യാഥാർത്ഥ്യമാക്കുകയാണ് ലക്ഷ്യമെന്ന് കഴക്കൂട്ടം മണ്ഡലം BJP – NDA സ്ഥാനാർത്ഥി വി.മുരളീധരൻ. ജനകീയ പ്രശ്നങ്ങൾ ഉയർത്തി മുൻ കേന്ദ്രമന്ത്രി കൂടിയായ വി.മുരളീധരൻ നയിക്കുന്ന പദയാത്രകൾ മണ്ഡലത്തിൽ പുരോഗമിക്കുകയാണ്. ആക്കുളം മേഖലയിൽ നടന്ന യാത്ര ഐത്തടിയിൽ ആരംഭിച്ചു ഗണപതി കോവിൽ ജംഗ്‌ഷനിൽ സമാപിച്ചു.
ആക്കുളം കായൽ നവീകരണം എന്ന പേരിൽ സംസ്ഥാന സർക്കാർ നടത്തുന്ന അഴിമതി പുറത്തുകൊണ്ടുവരുമെന്ന് വി.മുരളീധരൻ പറഞ്ഞു. മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ സിപിഎം പ്രവർത്തകരെ ജോലിക്ക് തിരുകി കയറ്റുന്നത് ഒഴിവാക്കും. മെഡിക്കൽ കോളേജിനെ വികസന മുരടിപ്പിൽ നിന്ന് മോചിപ്പിക്കുമെന്നും പദയാത്ര നയിച്ച സ്ഥാനാർഥി അവകാശപ്പെടുന്നു. ആക്കുളം വാർഡിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുമെന്നും വി. മുരളീധരൻ പറഞ്ഞു.
പാച്ചല്ലൂർ അഞ്ചാം കല്ലിൽ എൽഡിഎഫ് സ്ഥാനാർത്ഥിയും മന്ത്രിയുമായ വി. ശിവൻകുട്ടി വോട്ട് അഭ്യർത്ഥനയോട നുബന്ധിച്ച് നടത്തിയ അയൽക്കൂട്ട കൂട്ടായ്മയിൽ വൻ ജനപങ്കാളിത്തം: നാട്ടുകാരോട് കുശലം പറഞ്ഞും പരാതികൾ സ്വീകരിച്ചും മന്ത്രി അഞ്ചാംകല്ലിൽ അപകടത്തിൽ ചികിത്സയിൽ കഴിയുന്ന ഹുസൈനെയും, കിടപ്പുരോഗിയായ താഴത്തുകട ഐഷാബീവിയേയും വീടുകളിൽ സന്ദർശിക്കുകയുണ്ടായി.സിപിഎം ജില്ലാ കമ്മിറ്റി അംഗം വണ്ടിത്തടം മധു ,
എൽ ഡി എഫ് പൂങ്കുളം മേഖലാ കമ്മിറ്റി ചെയർമാൻ പനത്തുറ പി.ബൈജു , കൺവീനർ കെ ജി സനൽകുമാർ , കല്ലടിച്ചമൂല സന്തോഷ്, ഷിബു , നീതിഫസിൽ, ഷീജ ഡി.ജയകുമാർ , ഫൈസൽ എന്നിവർ പങ്കെടുത്തു.
EXPRESS VARTHA
05.04.2026 EXPRESS VARTHA
16 hours ago | [YT] | 1
View 0 replies
EXPRESS VARTHA
ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ചയേകാന്‍ വീണ്ടും എല്‍ ഡി എഫ് സര്‍ക്കാര്‍ വരണം, ബിനോയ് വിശ്വം
പാറശ്ശാല: കഴിഞ്ഞ എല്‍. ഡി. എഫ്. സര്‍ക്കാര്‍ സംസ്ഥാനത്ത് തുടങ്ങിവച്ച ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ചയേകാന്‍ വീണ്ടും എല്‍. ഡി. എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്ന് സി. പി. ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. എല്‍. ഡി. എഫ.് പാറശാല മണ്ഡലം സ്ഥാനാര്‍ഥി സി. കെ. ഹരീന്ദ്രന് വോട്ട് അഭ്യര്‍ത്ഥിച്ച് കൊണ്ട് പവതിയാന്‍വിള ജംഗ്ഷനില്‍ കൂടിയ മണ്ഡലം തെരെഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിഘാതകരായ വെറുപ്പിന്റെ ശക്തികള്‍ നമ്മുടെ രാജ്യത്ത് ജാതിയും മതവും പറഞ്ഞ് ജനങ്ങളെ പരസ്പരം ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്. ബി. ജെ. പി. യുടെ ബി. ടീം ആയാണ് യു. ഡി. എഫ.് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത് .
നാടിന്റെ നന്മയ്ക്കും ക്ഷേമത്തിനും മതമൈത്രിക്കും വീണ്ടും എല്‍. ഡി. എഫ്. സര്‍ക്കാര്‍ അതികാരത്തില്‍ വന്നേ മതിയാവുയെന്നും അതിനായി ജനങ്ങളെല്ലാം വരുന്ന തെരെഞ്ഞെടുപ്പില്‍ സമ്മതിദാനവകാശം വിനിയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു സി. സുന്ദരേശന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി സി. കെ. ഹരീന്ദ്രന് വോട്ട് അഭ്യര്‍ത്ഥിച്ച് കൊണ്ട് ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
അഭിവാദ്യങ്ങള്‍ ചെയ്തുകൊണ്ട് എല്‍. ഡി. എഫ്. നേതാക്കളായ വെങ്ങാനൂര്‍ െ്രെബറ്റ് ,എന്‍. രതീന്ദ്രന്‍ , ഡി. കെ. ശശി,അഡ്വ. എസ്. അജയകുമാര്‍, ആനാവൂര്‍ മണികണ്ഠന്‍, വാഴിച്ചല്‍ ഗോപന്‍, കെ. എസ്. മോഹനന്‍ ,എസ്. മധു, ഗിരീശന്‍ , ജഗദീഷന്‍ , എസ് യു ആര്യ , വിജയരാജി, ആര്‍. ബിജു, എസ്. സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു
expressvarthaonline.com/news/10851 *Read More* : www.expressvarthaonline.com/ *Watch More* : youtube.com/@expressvartha1931
2 days ago | [YT] | 2
View 0 replies
EXPRESS VARTHA
വട്ടിയൂർക്കാവ് മണ്ഡലം സ്വന്തം വീടുപോലെ : കെ മുരളീധരൻ
തനിക്ക് മണ്ഡലം വീടുപോലെയാണെന്നും ഇവിടുത്തെ എല്ലാ വോട്ടുകളും വേണമെന്ന് വട്ടിയൂർക്കാവ് നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാർഥി കെ. മുരളീധരന്‍ പറഞ്ഞു.’എനിക്ക് ഈ നിയോജക മണ്ഡലം എന്റെ സ്വന്തം വീടാണ്. സ്വന്തം വീട്ടിലുള്ളവരോട് അങ്ങോട്ട് പോവേണ്ട, ഇങ്ങോട്ട് പോവേണ്ട എന്നൊന്നും പറയില്ലല്ലോ. ഇവിടുത്തെ മുഴുവന്‍ ആളുകളുടെയും വോട്ട് വേണം. അതില്‍ മാക്‌സിസ്റ്റ് പാര്‍ട്ടിയുടെയും വോട്ട് വേണം,’ കെ. മുരളീധരന്‍ പറഞ്ഞു.
expressvarthaonline.com/news/10845 *Read More* : www.expressvarthaonline.com/ *Watch More* : youtube.com/@expressvartha1931
3 days ago | [YT] | 1
View 0 replies
EXPRESS VARTHA
എഫ്സിആർഎ നിയമ ഭേദഗതികളിൽ കേന്ദ്ര സർക്കാർ എടുത്ത പിന്മാറ്റം നയപരമായ മാറ്റമല്ല ; പി സന്തോഷ് കുമാർ
എഫ്സിആർഎ നിയമ ഭേദഗതികളിൽ കേന്ദ്ര സർക്കാർ എടുത്ത പിന്മാറ്റം നയപരമായ മാറ്റമല്ല, മറിച്ച് ശക്തമായ ജനാധിപത്യ പ്രതിരോധത്തിന്റെ ഫലമായ താൽക്കാലിക നീക്കമാണന്ന് സിപിഐ രാജ്യസഭാംഗം പി സന്തോഷ് കുമാർ വ്യക്തമാക്കി. ഇടതുപക്ഷത്തി ന്റെയും കേരളത്തിലെ എംപിമാരുടെയും ശക്തമായ എതിർപ്പ് സർക്കാരിനെ ഈ നിലപാടിലേക്ക് നയിച്ചതാണെന്ന് അദ്ദേ ഹം ചൂണ്ടിക്കാട്ടി.ഭേദഗതികൾ ഭരണഘടനാപരമായ മൂല്യങ്ങൾക്കെതിരെ പ്രവർത്തിക്കുന്നതും, കേന്ദ്ര സർക്കാരിന് അനിയന്ത്രിത അധികാരങ്ങൾ നൽകുന്നതുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ച് ന്യൂനപക്ഷങ്ങൾ നടത്തുന്ന സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സ്വാതന്ത്ര്യത്തിൽ ഇടപെടാൻ ശ്രമിക്കുന്നതാണെന്ന് അദ്ദേഹം വിമർശിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് എംപിമാർ മണ്ഡലങ്ങളിൽ ഉള്ള അവസരത്തിൽ ഇത്തരത്തിലുള്ള സുപ്രധാന നിയമം മുന്നോട്ട് വയ്ക്കാൻ ശ്രമിച്ചത് പാർലമെന്ററി മാനദണ്ഡങ്ങളോടുള്ള അവഗണനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പിന്മാറ്റം താൽക്കാലികമാണെന്നും, ഭാവിയിൽ ഇത്തരം നീക്കങ്ങൾ വീണ്ടും ഉണ്ടാകുകയാണെങ്കിൽ ശക്തമായ രാഷ്ട്രീയ-നിയമ പോരാട്ടം തുടരാനാണ് സിപിഐ യുടെ തീരുമാനം എന്നും അദ്ദേഹം പറഞ്ഞു.
expressvarthaonline.com/news/10842 *Read More* : www.expressvarthaonline.com/ *Watch More* : youtube.com/@expressvartha1931
3 days ago | [YT] | 1
View 0 replies
EXPRESS VARTHA
EXPRESS VARTHA === 31..03.2026
5 days ago | [YT] | 1
View 0 replies
EXPRESS VARTHA
വനിതാ ഫിറ്റ്‌നസ് ട്രെയിനറെ കുത്തി പരിക്കേല്‍പ്പിച്ച പ്രതി ആത്മകത്തേക്ക് ശ്രമിച്ചു
പാറശ്ശാല : പാറശാല പ്ലാമൂട്ടുകടയില്‍ വനിതാ ഫിറ്റ്‌നസ് ട്രെയിനര്‍ക്ക് നേരെ ആക്രമണം പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചുതായി പൊലീസ്. പ്ലാമൂട്ടുകട വനിതാ ഫിറ്റ്‌നസ് ട്രെയിെയ യുവാവ് ക്രൂരമായി കുത്തിപ്പരിക്കേല്‍പ്പി ച്ചതിനു ശേഷം പ്രതി ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രതിയെ
പൊലീസിന്റെ സഹായത്താല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.ഗുരുതരമായി പരിക്കേറ്റ ലാബ് ജീവനക്കാരിയായ മര്യാപുരം സ്വദേശിനി കാവ്യ (26) നെ
നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ സര്‍ജറിക്ക് വിധേയയാക്കി. പ്ലാമൂട്ടുകട മിഥില ലയണ്‍സ് ക്ലബ്ബിലെ ഫിറ്റ്‌നസ് ട്രെയിനറായ കാവ്യയ്ക്കാണ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ രാവിലെ 10 നാണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്. ജിം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനുള്ളില്‍ അതിക്രമിച്ചു കയറിയ പാറശ്ശാല പവതിയാംവിള അശ്വന്ത് (27) എന്ന യുവാവ് കാവ്യയെ മാരകായുധം ഉപയോഗിച്ച് . കുത്തി പരിക്കേല്‍പ്പിച്ചത്. കാവ്യയുടെ നെഞ്ചിലും തലയുടെ പിന്‍ഭാഗത്തുമാണ് കുത്തേറ്റത്. ആക്രമണത്തിന് ശേഷം പ്രതിയായ അശ്വന്ത് കയ്യില്‍ കരുതിയിരുന്ന എലി വിഷം കഴിച്ച്
ജീവനൊടുക്കാന്‍ ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ കാവ്യയെ ഉടന്‍ തന്നെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ
ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആത്മഹത്യാ ശ്രമം നടത്തിയ പ്രതി അശ്വന്തിനെ പാറശ്ശാല താലൂക്ക് ആശുപത്രിയിലേക്കും അവിടെ നിന്നും മെഡിക്കല്‍ കോളേജിലേക്കും മാറ്റി.
expressvarthaonline.com/news/10838 *Read More* : www.expressvarthaonline.com/ *Watch More* : youtube.com/@expressvartha1931
5 days ago | [YT] | 2
View 0 replies
EXPRESS VARTHA
മാനവീയo വീഥിയിൽ വോട്ടേഴ്സ് ബോധവത്ക്കരണ പരിപാടി നടത്തി
തിരുവനന്തപുരം: ജില്ലാ ലീഗൽ സർവീസ് അതോറിറ്റി, ഇലക്ഷൻ കമ്മീഷൻ, ജനമൈത്രി പോലീസ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ മാനവീയം വീഥിയിൽ ‘ എൻ്റെ വോട്ട് എൻ്റെ ശക്തി’ എന്ന പേരിൽ വോട്ടവകാശ വിനിയോഗ ബോധവത്ക്കരണം സംഘടിപ്പിച്ചു.പ്രിൻസിപ്പൽ ജില്ലാ ജഡ്ജി എസ്. നസീറ പരിപാടി ഉദ്ഘാടനം ചെയ്തു. ചീഫ് ഇലക്ടറൽ ഓഫീസർ രത്തൻ യു. കേൽക്കർ മുഖ്യ പ്രഭാഷണം നടത്തി. അഡീഷണൽ ചീഫ് ഇലക്ടറൽ ഓഫീസർ ഷർമിള, സീനിയർ സിവിൽ ജഡ്ജി എസ്. ഷംനാദ്, അസിസ്റ്റൻ്റ് കളക്ടർ ശിവശക്തിവേൽ, ഐ.ജി അജിതാ ബീഗം, ഐജി നിശാന്തിനി തുടങ്ങിയർ പങ്കെടുത്തു പരിപാടിയുടെ ഭാഗമായി കളരിപ്പയറ്റ്, തെരുവ് നാടകങ്ങൾ, ഫ്ളാഷ് മോബുകൾ, ക്വിസ് എന്നിവ അരങ്ങേറി. വ്യത്യസ്തമായ വോട്ടേഴ്സ് ബോധവത്ക്കരണ പരിപാടികൾ ഏപ്രിൽ 8 വരെ തുടരും.
expressvarthaonline.com/news/10832 *Read More* : www.expressvarthaonline.com/ *Watch More* : youtube.com/@expressvartha1931
1 week ago | [YT] | 3
View 0 replies
EXPRESS VARTHA
കേന്ദ്രം ഇന്ധന നികുതി കുറച്ചു; ജനങ്ങളെ സഹായിക്കാന്‍
സംസ്ഥാനം തയ്യാറാവണം: രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ സ്‌പെഷ്യല്‍ എക്‌സൈസ് ഡ്യൂട്ടി 10 രൂപ കുറച്ചതിന്റെ ഗുണം കേരളത്തിലെ ജനങ്ങള്‍ക്ക് നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീ രാജീവ് ചന്ദ്രശേഖര്‍. സംസ്ഥാന സര്‍ക്കാര്‍ വാറ്റ് കുറയ്ക്കണമെന്ന് പിണറായി വിജയനോട് അഭ്യര്‍ത്ഥിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ എക്സൈസ് നികുതി കുറച്ചത് പോലെ സംസ്ഥാനവും നികുതി കുറയ്ക്കണണെന്നാണ് ബിജെപിയുടെയും ജനങ്ങളുടെയും ആവശ്യമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
നേമം മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ത്ഥിയായ മന്ത്രി ശിവന്‍കുട്ടി ജയിക്കാന്‍ വേണ്ടി 'രാജീവ്' എന്ന പേരുള്ള സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ അപര സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കുന്നത് ഭയം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. റിട്ടേണിംഗ് ഓഫീസറെ സഹായിക്കാന്‍ ഇലക്ഷന്‍ കമ്മീഷന്‍ നിയോഗിച്ച ഉദ്യോഗസ്ഥരുടെ ലിസ്റ്റില്‍ നേമം സ്ഥാനാര്‍ത്ഥിയും തൊഴില്‍ മന്ത്രിയുമായ വി.ശിവന്‍കുട്ടിയുടെ തൊഴില്‍ വകുപ്പില്‍ നിന്നുള്ളവര്‍ മാത്രമായത് ദുരൂഹമാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. എത്രയും വേഗം തൊഴില്‍ വകുപ്പിലെ മുഴുവന്‍ ഉദ്യോഗസ്ഥരെയും നേമത്തെ തെരഞ്ഞെടുപ്പ് ചുമതലകളില്‍ നിന്നും ഒഴിവാക്കണം. തെരഞ്ഞെടുപ്പ് സംവിധാനങ്ങളെ അട്ടിമറിക്കാനുള്ള ശ്രമം അനുവദിക്കില്ല. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനടക്കം പരാതി നല്‍കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.
എല്ലാം ശരിയാക്കുമെന്ന് വാഗ്ദാനം നല്‍കി, അധികാരത്തില്‍ വന്നിട്ട് പത്ത് വര്‍ഷം ഭരിച്ചു. എന്നിട്ടും ഇലക്ഷന്‍ വരുമ്പോള്‍ ജയിക്കാന്‍ വേണ്ടി ഇങ്ങനെയുള്ള തന്ത്രങ്ങളാണ് ഇവര്‍ പയറ്റുന്നത്. ഒന്നും ചെയ്തിട്ടില്ല, ഒന്നും ചെയ്യാന്‍ താല്പര്യവുമില്ല. വിവാദങ്ങള്‍ സൃഷ്ടിക്കുക, നുണ പറയുക, പിന്നെ ഇതുപോലെ സ്വന്തം വകുപ്പിലെ ആളുകളെ തിരുകിക്കയറ്റുക ഇതാണ് ഇവരുടെ രീതിയെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
കോണ്‍ഗ്രസാണ് ഏറ്റവും നാണമില്ലാത്ത പാര്‍ട്ടി എന്നായിരുന്നു കരുതിയിരുന്നത്, എന്നാല്‍ അതിലിപ്പോള്‍ അവര്‍ക്ക് നല്ലൊരു മത്സരം നല്‍കാന്‍ ശിവന്‍കുട്ടിയ്ക്ക് കഴിയുന്നുണ്ടെന്നാണ് മനസ്സിലാക്കുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
Read More : www.expressvarthaonline.com/ Watch More : youtube.com/@expressvartha1931
1 week ago | [YT] | 2
View 0 replies
EXPRESS VARTHA
ആക്കുളത്തും ആവേശയാത്ര; ഊഷ്‌മള വരവേൽപ്പുമായ് നാട്
തിരുവനന്തപുരം: പ്രധാനമന്ത്രി ആഹ്വാനം ചെയ്യുന്ന അഴിമതിമുക്ത – വികസന രാഷ്ട്രീയം കഴക്കൂട്ടത്തും യാഥാർത്ഥ്യമാക്കുകയാണ് ലക്ഷ്യമെന്ന് കഴക്കൂട്ടം മണ്ഡലം BJP – NDA സ്ഥാനാർത്ഥി വി.മുരളീധരൻ. ജനകീയ പ്രശ്നങ്ങൾ ഉയർത്തി മുൻ കേന്ദ്രമന്ത്രി കൂടിയായ വി.മുരളീധരൻ നയിക്കുന്ന പദയാത്രകൾ മണ്ഡലത്തിൽ പുരോഗമിക്കുകയാണ്. ആക്കുളം മേഖലയിൽ നടന്ന യാത്ര ഐത്തടിയിൽ ആരംഭിച്ചു ഗണപതി കോവിൽ ജംഗ്‌ഷനിൽ സമാപിച്ചു.
ആക്കുളം കായൽ നവീകരണം എന്ന പേരിൽ സംസ്ഥാന സർക്കാർ നടത്തുന്ന അഴിമതി പുറത്തുകൊണ്ടുവരുമെന്ന് വി.മുരളീധരൻ പറഞ്ഞു. മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ സിപിഎം പ്രവർത്തകരെ ജോലിക്ക് തിരുകി കയറ്റുന്നത് ഒഴിവാക്കും. മെഡിക്കൽ കോളേജിനെ വികസന മുരടിപ്പിൽ നിന്ന് മോചിപ്പിക്കുമെന്നും പദയാത്ര നയിച്ച സ്ഥാനാർഥി അവകാശപ്പെടുന്നു. ആക്കുളം വാർഡിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുമെന്നും വി. മുരളീധരൻ പറഞ്ഞു.
expressvarthaonline.com/news/10822 *Read More* : www.expressvarthaonline.com/ *Watch More* : youtube.com/@expressvartha1931
1 week ago | [YT] | 2
View 0 replies
EXPRESS VARTHA
അയൽക്കൂട്ട കൂട്ടായ്മയിൽ വൻ ജനപങ്കാളിത്തം
പാച്ചല്ലൂർ അഞ്ചാം കല്ലിൽ എൽഡിഎഫ് സ്ഥാനാർത്ഥിയും മന്ത്രിയുമായ വി. ശിവൻകുട്ടി വോട്ട് അഭ്യർത്ഥനയോട നുബന്ധിച്ച് നടത്തിയ അയൽക്കൂട്ട കൂട്ടായ്മയിൽ വൻ ജനപങ്കാളിത്തം: നാട്ടുകാരോട് കുശലം പറഞ്ഞും പരാതികൾ സ്വീകരിച്ചും മന്ത്രി അഞ്ചാംകല്ലിൽ അപകടത്തിൽ ചികിത്സയിൽ കഴിയുന്ന ഹുസൈനെയും, കിടപ്പുരോഗിയായ താഴത്തുകട ഐഷാബീവിയേയും വീടുകളിൽ സന്ദർശിക്കുകയുണ്ടായി.സിപിഎം ജില്ലാ കമ്മിറ്റി അംഗം വണ്ടിത്തടം മധു ,
എൽ ഡി എഫ് പൂങ്കുളം മേഖലാ കമ്മിറ്റി ചെയർമാൻ പനത്തുറ പി.ബൈജു , കൺവീനർ കെ ജി സനൽകുമാർ , കല്ലടിച്ചമൂല സന്തോഷ്, ഷിബു , നീതിഫസിൽ, ഷീജ ഡി.ജയകുമാർ , ഫൈസൽ എന്നിവർ പങ്കെടുത്തു.
expressvarthaonline.com/news/10819 *Read More* : www.expressvarthaonline.com/ *Watch More* : youtube.com/@expressvartha1931
1 week ago | [YT] | 2
View 0 replies
Load more